യു.കെ.വാര്‍ത്തകള്‍

യുകെയില്‍ മാര്‍ച്ചില്‍ 78000 പേരുടെ പണി പോയതായി റിപ്പോര്‍ട്ട്

യുകെയില്‍ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവ്. ശമ്പളം വാങ്ങുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ 78000 പേരുടെ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്. റേച്ചല്‍ റീവ്‌സിന്റെ ബജറ്റും ആഗോള തലത്തിലുള്ള പ്രതിസന്ധികളുമാണ് തൊഴില്‍ പ്രതിസന്ധിയ്ക്ക് കാരണം.

കോവിഡിന് പിന്നാലെ യുകെയില്‍ ഏറ്റവും അധികം പേര്‍ക്ക് ജോലി നഷ്ടമായിരിക്കുന്നത് ഇപ്പോഴാണ്. ഫെബ്രുവരിയില്‍ എണ്ണായിരം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. മാര്‍ച്ചില്‍ 78000 പേര്‍ക്ക് ജോലി പോയെന്നും ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്ക് വ്യക്തമാക്കുന്നു. മ്പള പട്ടികയില്‍ കുറവുണ്ടായെന്നും കണക്കുകള്‍ പറയുന്നു. മൂന്നു മസങ്ങളിലെ തൊഴിലില്ലായ്മ 4.4 ശതമാനമായി തുടരുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്‍എച്ച്എസിലും മറ്റ് സ്വകാര്യ ആരോഗ്യ മേഖലയിലും ജോലി ചെയ്യുന്നവര്‍ പ്രതിന്ധിയിലാണ്. ചാന്‍സലറുടെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നിരവധി പേരാണ് ജീവനക്കാരെ വെട്ടികുറച്ചത്. അധിക ശമ്പള വര്‍ദ്ധനവ് വലിയ ബാധ്യതയിലേക്ക് നീക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.

ട്രംപിന്റെ താരിഫ് നയവും യുകെ വ്യവസായത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍ .

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions