യു.കെ.വാര്‍ത്തകള്‍

ടാപ്പ് വെള്ളത്തില്‍ വരെ ജീവിക്കാവുന്ന അമീബ നീഗ്ലേരിയ ഫൗലേരി ആശങ്കയാകുന്നു


നദികളിലും കുളങ്ങളിലും മാത്രമല്ല ടാപ്പ് വെള്ളത്തില്‍ വരെ ജീവിക്കാന്‍ കഴിയുന്ന മാരക അമീബ നീഗ്ലേരിയ ഫൗലേരി ആശങ്കയാകുന്നു. മസ്തിഷ്‌കം കാര്‍ന്നുതിന്നുന്ന നീഗ്ലേരിയ ഫൗലേരി എന്ന അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ 99 ശതമാനനവും മരണം ഉറപ്പാണ്. മൂക്കിലൂടെയാണ് സാധാരണ ഇവ ശരീരത്തില്‍ പ്രവേശിക്കുക.

തലവേദന ,പനി ,ഛര്‍ദ്ദി എന്നീ ലക്ഷണത്തോടെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ തുടക്കമാകുന്നത്. കഴുത്തില്‍ വേദന, ആശയക്കുഴപ്പം, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടല്‍ എന്നിവയൊക്കെ ദൃശ്യമാകും. നീഗ്ലേരിയയിലും മറ്റ് അമീബിയകളിലും വര്‍ഷങ്ങളുടെ ഗവേഷണം നടത്തി പരിചയമുള്ള മൈക്രോബയോളജിസ്റ്റായ പ്രൊഫസര്‍ നവീദ് ഖാന്‍ പറയുന്നത്. ഈ അമീബ ബാധിച്ചാല്‍ മരണ സാധ്യത വളരെ വലുതാണ്.

ഇപ്പോള്‍, എഡിന്‍ബര്‍ഗിലെ ഒരു ലാബില്‍ ഗവേഷണം നടത്തുന്ന ഖാന്‍, നേരത്തെ ലണ്ടനിലെയും നോട്ടിംഗ്ഹാമിലെയും ജലശുദ്ധീകരണ പ്ലാന്റുകളില്‍ ഈ അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. പക്ഷെ, അത് ജലം ശുദ്ധീകരിക്കുന്നതിന് മുന്‍പായിരുന്നു. ഇളം ചൂടുള്ള കാലാവസ്ഥയിലാണ് ഈ അമീബയെ കൂടുതലായി കണ്ടു വരിക .കാലാവസ്ഥാ വ്യതിയാനം കാരണമാണ് അമീബ വളരുന്നതെന്നാണ് റിപ്പോര്‍ട്ട്.

  • എഡിന്‍ബറോയില്‍ അക്രമിയുടെ കത്തിയാക്രമണം; രണ്ടു പേര്‍ക്ക് കുത്തേറ്റു
  • അടിയന്തര ചികിത്സ വേണ്ട രോഗി ബെഡിനായി കാത്തിരിക്കേണ്ടിവരുന്നത് 24 മണിക്കൂര്‍
  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions